x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഴ് നൂതന മേഖലകളിൽ ഉത്പാദനം കൂട്ടും


Published: February 2, 2026 12:30 AM IST | Updated: February 2, 2026 12:30 AM IST

തന്ത്രപ്രധാനമായ ഏഴ് നൂതന മേഖലകളിൽ ഉത്പാദനം വർധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

ബയോഫാർമ ശക്തി

ഇന്ത്യയുടെ രോഗാവസ്ഥ പ്രമേഹം, അർബുദം, സ്വയംപ്രതിരോധ രോഗങ്ങൾ തുടങ്ങിയ പകർച്ചേതര വ്യാധികളിലേക്ക് മാറുന്നതായി വിലയിരുത്തുന്നു.
ലക്ഷ്യം: ഇന്ത്യയെ ആഗോള ബയോഫാർമ ഉത്പാദന കേന്ദ്രമാക്കുക.നിക്ഷേപം: അഞ്ചു വർഷത്തേക്ക് 10,000 കോടി രൂപ.
പ്രത്യേകത: ഇത് ബയോളജിക്സുകളുടെയും ബയോസിമിലറുകളുടെയും ആഭ്യന്തര ഉത്പാദനത്തിന് ആവശ്യമായ അന്തരീക്ഷമൊരുക്കും. പ്രമേഹം, കാൻസർ തുടങ്ങിയ പകർച്ചേതര രോഗങ്ങൾക്കുള്ള ബയോളജിക് മരുന്നുകൾ കുറഞ്ഞ ചെലവിൽ നിർമിക്കും. മൂന്നു പുതിയ എൻഐപിഇആർ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) സ്ഥാപിക്കുകയും 1000 ക്ലിനിക്കൽ ട്രയൽ കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്യും.

ഇന്ത്യ സെമികണ്ടക്‌ടർമിഷൻ 2.0 (ISM 2.0)

ലക്ഷ്യം: ചിപ്പ് നിർമാണത്തിനാവശ്യമായ ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും ഇന്ത്യയിൽത്തന്നെ നിർമിക്കുക.
പ്രത്യേകത: സ്വന്തമായി ഇന്ത്യൻ ഐപി (Intellectual Property) വികസിപ്പിക്കും. വിദഗ്ധരായ തൊഴിലാളികളെ സൃഷ്‌ടിക്കാൻ ഗവേഷണ-പരിശീലന കേന്ദ്രങ്ങൾ തുടങ്ങും.

ഇലക്‌ട്രോണിക്സ് ഘടകങ്ങളുടെ നിർമാണം

ലക്ഷ്യം: മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളുടെ ഘടകഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നത് വർധിപ്പിക്കുക.
നിക്ഷേപം: വിഹിതം മുമ്പത്തെ 22,919 കോടി രൂപയിൽനിന്നു 40,000 കോടി ആയി ഉയർത്തി. 2025 ഏപ്രിലിൽ ആരംഭിച്ച "ഇലക്‌ട്രോണിക്സ് കംപോണന്‍റ്സ് മാനുഫാക്ചറിംഗ് സ്കീം’ലക്ഷ്യമിട്ടതിന്‍റെ ഇരട്ടി നിക്ഷേപ വാഗ്ദാനങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.

റെയർ എർത്ത് കോറിഡോറുകൾ

ലക്ഷ്യം: അപൂർവ ലോഹങ്ങളുടെ ഖനനവും സംസ്കരണവും വേഗത്തിലാക്കുക.
ഗുണഭോക്താക്കൾ: കേരളം, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ഇതിനായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കും.

സുസ്ഥിര വികസനവും ഗ്രീൻ കാർഗോയും

കിഴക്ക്-പടിഞ്ഞാറ് ചരക്ക് ഇടനാഴി വഴി ഗ്രീൻ കാർഗോ നീക്കം പ്രോത്സാഹിപ്പിക്കും.

കെമിക്കൽ പാർക്കുകൾ

ലക്ഷ്യം: രാസവസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുക.
പ്രത്യേകത: സംസ്ഥാനങ്ങളിൽ മൂന്ന് പ്രത്യേക കെമിക്കൽ പാർക്കുകൾ "പ്ലഗ്-ആൻഡ്-പ്ലേ’ (സൗകര്യങ്ങൾ സജ്ജമാക്കിയ ഇടം) മാതൃകയിൽ സ്ഥാപിക്കും.

നൂതന സാങ്കേതികവിദ്യയും സ്പോർട്സ് മേഖലയും

ഖേലോ ഇന്ത്യ മിഷൻ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയിലൂടെ ഈ മേഖലകളിലെ വളർച്ചയും ബജറ്റ് ലക്ഷ്യമിടുന്നു

കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന "വികസിത് ഭാരതം'(വികസിത ഇന്ത്യ) എന്ന ലക്ഷ്യത്തിലേക്ക് യുവാക്കളെ പ്രാപ്തരാക്കുന്നതിനായി വിവിധ മേഖലകളിൽ ബജറ്റിലൂടെ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങൾ:

ആരോഗ്യ മേഖല

ഡോക്‌ടർമാരെ മാത്രമല്ല, അനുബന്ധ ആരോഗ്യ പ്രവർത്തകരെയും (Allied Health Professionals) സൃഷ്‌ടിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.പുതിയ സ്ഥാപനങ്ങൾ: റേഡിയോളജി, അനസ്തേഷ്യ തുടങ്ങിയ മേഖലകളിൽ പഠിക്കാൻ കൂടുതൽ കോളജുകൾ വരും.
തൊഴിലവസരം: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് ഈ മേഖലയിൽ തൊഴിൽ നൽകും.
കെയർ ടേക്കർമാർ: പ്രായമായവരെയും രോഗികളെയും നോക്കാൻ പ്രത്യേക പരിശീലനം ലഭിച്ച 1.5 ലക്ഷം "കെയർ ഗിവർമാരെ’ ഒരു വർഷത്തിനുള്ളിൽ സൃഷ്‌ടിക്കും.

മെഡിക്കൽ ടൂറിസം

വിദേശികൾ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കുക.അഞ്ച് ഹബ്ബുകൾ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് മെഡിക്കൽ ഹബ്ബുകൾ തുടങ്ങും. ഇവിടെ ചികിത്സയ്‌ക്കൊപ്പം ഗവേഷണവും താമസസൗകര്യവും ഉണ്ടായിരിക്കും. ഇത് വലിയ രീതിയിലുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും.
ആയുഷ് (ആയുർവേദം, യോഗ മുതലായവ)
യോഗയ്ക്കും ആയുർവേദത്തിനും ആഗോളതലത്തിൽ കിട്ടിയ പ്രാധാന്യം പ്രയോജനപ്പെടുത്തും.
കയറ്റുമതി: ആയുർവേദ ഉത്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കുന്നതിലൂടെ കർഷകർക്കും യുവാക്കൾക്കും വരുമാനം വർധിപ്പിക്കും.
പുതിയ സ്ഥാപനങ്ങൾ: മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ തുടങ്ങും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലാബുകൾ ആധുനികവത്കരിക്കും.

മൃഗസംരക്ഷണം

ഗ്രാമപ്രദേശങ്ങളിലെ വരുമാനം വർധിപ്പിക്കാൻ മൃഗചികിത്സാ രംഗം വികസിപ്പിക്കും.
വെറ്ററിനറി കോളജുകൾ: സ്വകാര്യ മേഖലയിൽ മൃഗാശുപത്രികളും കോളജുകളും തുടങ്ങാൻ സർക്കാർ സബ്‌സിഡി (ധനസഹായം) നൽകും. വിദഗ്ധർ: 20,000 പുതിയ വെറ്ററിനറി പ്രഫഷണലുകളെ ഈ മേഖലയിലേക്കു കൊണ്ടുവരും.
പരമ്പരാഗത ജോലികൾക്ക് പകരം ആരോഗ്യം, സാങ്കേതികവിദ്യ, പരമ്പരാഗത വൈദ്യം, മൃഗസംരക്ഷണം എന്നീ മേഖലകളിൽ യുവാക്കൾക്ക് വിദഗ്ധ പരിശീലനം നൽകി അവരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ.

Tags : Production increased innovative sectors

Recent News

Up