x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംഗീതജ്ഞൻ ജോൺ ഫോർട്ടെ മരിച്ചനിലയിൽ

പി.പി. ചെറിയാൻ
Published: January 15, 2026 02:29 PM IST | Updated: January 15, 2026 02:29 PM IST

ന്യൂയോർക്ക്: ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ ഫ്യൂജീസിലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദേശം ലഭിച്ച സംഗീതജ്ഞൻ ജോൺ ഫോർട്ടെ (50) മരിച്ചനിലയിൽ. മാസച്യുസിറ്റ്‌സിലെ ചിൽമാർക്കിലുള്ള വസതിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.

മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് ചീഫ് സീൻ സ്ലാവിൻ അറിയിച്ചു. മരണകാരണം വ്യക്തമാക്കാൻ മെഡിക്കൽ എക്സാമിനർ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ വർഷം ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

90-കളിൽ ഫ്യൂജീസ് ബാൻഡിന്‍റെ ഐതിഹാസിക ആൽബമായ ദ സ്കോറിലൂടെയാണ് ഫോർട്ടെ പ്രശസ്തനായത്. ഗായകൻ എന്നതിലുപരി മികച്ചൊരു ഗിറ്റാറിസ്റ്റ് കൂടിയായിരുന്നു. വൈക്ലെഫ് ജീൻ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2000 - ത്തിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് 14 വർഷം ജയിൽശിക്ഷ ലഭിച്ചിരുന്നു. പ്രമുഖ ഗായിക കാർലി സൈമൺ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്ന് 2008ൽ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു. ബുഷ് അദ്ദേഹത്തിന്‍റെ ശിക്ഷ ഇളവ് ചെയ്തു.

Tags : John Forte Massachusetts Found dead USA

Recent News

Up