x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെലൻസ്കിയും സ്റ്റീവ് വിറ്റ്കോഫും തുർക്കിയിലെത്തും


Published: November 19, 2025 12:03 AM IST | Updated: November 19, 2025 12:03 AM IST

കീവ്: റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാനായി ഇന്ന് തുർക്കിയിൽ എത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ളോഡിമർ സെലൻസ്കി പറഞ്ഞു.

യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുർക്കിയിൽ സെലൻസ്കിയോടൊപ്പം ചേരുമെന്ന് തുർക്കി അധികൃതർ അറിയിച്ചു. എന്നാൽ, റഷ്യൻ പ്രതിനിധി ഉണ്ടാകില്ലെന്നാണ് വിവരം.

റഷ്യ-യുക്രെയ്ൻ ചർച്ചകൾക്ക് ഇക്കൊല്ലം തുടക്കത്തിൽ തുർക്കി വേദിയായെങ്കിലും യുദ്ധത്തടവുകാരെ കൈമാറുന്ന വിഷയത്തിലാണ് പുരോഗതിയുണ്ടായത്. വ്ലാദിമിർ പുടിനെ ചർച്ചാമേശയിലെത്തിക്കൻ ലക്ഷ്യമിട്ട് യുഎസ് ചുമത്തിയിരിക്കുന്ന കടുത്ത ഉപരോധങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും.    

തുർക്കിയിലേക്കു പ്രതിനിധിയെ അയയ്ക്കുന്നില്ലെങ്കിലും റഷ്യ ചർച്ചയ്ക്ക് തയാറാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. 

Tags : Zelensky Steve Witkoff Turkey

Recent News

Up