x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അകത്തേക്കോ..പുറത്തേക്കോ?; വിധി കേൾക്കാൻ ദിലീപ് കോടതിയിലെത്തി


Published: December 8, 2025 10:30 AM IST | Updated: December 8, 2025 06:30 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി കേൾക്കാൻ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് കോടതിയിലെത്തി.

സഹോദരന്‍ അനൂപ്, ദിലീപിന്‍റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് തുടങ്ങിയവരും നടനും രണ്ട് കാറുകളിലായാണ് അഭിഭാഷകൻ ബി. രാമൻപിള്ളയുമായി ചർച്ച നടത്തിയതിന് ശേഷം കോടതിയിൽ എത്തിയത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പറയുന്നത്. കോടതി നടപടികൾ 11ന് ആരംഭിക്കും.

അതേസമയം, അതിജീവിത കോടതിയിൽ എത്തില്ല. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയും അമ്മയും കോടതിയിൽ എത്തിയിട്ടുണ്ട്.

ദിലീപ് ഉൾപ്പടെയുള്ള കേസിലെ 10 പ്രതികളും കോടതിയിൽ എത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.

പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നും എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക റ്റി.ബി. മിനി മാധ്യമങ്ങളോടു പ്രതികരിച്ചു.

Tags : Dileep court court order case police

Recent News

Up