x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീവ്ര വോട്ടർപട്ടിക പരിഷ്കരണം;അവസാന ദിവസം ഇന്ന്


Published: December 18, 2025 04:55 AM IST | Updated: December 18, 2025 04:55 AM IST

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആർ) ഭാഗമായുള്ള എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ട അവസാന ദിവസം ഇന്ന്. വിതരണം ചെയ്ത ഫോമുകളിൽ 99.9 ശതമാനത്തോളവും തിരികെയെത്തിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കണക്കുകൾ.

എല്ലാ തിരുത്തലുകളും ഇന്നു പൂർത്തിയാക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ ത്തുടർന്ന് എസ്ഐആർ നടപടികൾ കേരളത്തിൽ രണ്ടാഴ്ച നീട്ടിയിരുന്നു. സമയപരിധി നീട്ടണമെന്ന കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി ഇന്നു വീണ്ടും പരിഗണിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഷെഡ്യൂൾ അനുസരിച്ച് ഈ മാസം 23നു കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറയുന്നത്. നിലവിലുള്ള വോട്ടർ പട്ടികയിലുള്ള ഏതാണ്ട് 25 ലക്ഷത്തിലേറെ പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താൻ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുടെ സാന്നിധ്യത്തിൽ സജീവമായി ശ്രമിച്ചുവരികയാണ്.

ഇതിന്‍റെ ഭാഗമായി അവസാന ദിവസമായ ഇന്ന് അംഗീകൃത രാഷ്‌ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്‍റുമാർക്ക് (ബിഎൽഎ) അപേക്ഷകൾ ഒരുമിച്ചു സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. എന്നാൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്പ് ബിഎൽഎ ഒരു ദിവസം 50ൽ കൂടുതൽ അപേക്ഷ ബൂത്ത് ലെവൽ ഓഫീസർക്ക് (ബിഎൽഒ) സമർപ്പിക്കാൻ പാടില്ല. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇതു പ്രതിദിനം 10 അപേക്ഷ മാത്രമാക്കി ചുരുക്കും.

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫീസർമാരുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാക്കും.

 പരാതികൾ 23 മുതൽ സമർപ്പിക്കാം

തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും 23 മുതൽ ജനുവരി 22 വരെ സമർപ്പിക്കാം. ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവരെ ഇആർഒമാർ ഹിയറിംഗിന് വിളിക്കും.

നിശ്ചിത സമയത്തിനുള്ളിൽ ഫോം സമർപ്പിക്കാൻ കഴിയാത്തവർക്ക്, ഫോം 6 ന് ഒപ്പം സത്യവാങ്മൂലം സമർപ്പിച്ചു പേരു ചേർക്കാം. ഫോം 6: പേര് പുതുതായി ചേർക്കാൻ, ഫോം 6എ: പ്രവാസി വോട്ടർമാരുടെ പേര് ചേർക്കാൻ.
ഫോം 7: മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ.

ഫോം 8: വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകൾക്കും. ഈ ഫോമുകൾ https: //voters.eci.gov.in എന്ന ലിങ്കിൽ ലഭ്യമാണ്.

Tags : last day today Intensive voter list voter list revision BLA BLO SIR

Recent News

Up