x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോട്ടയ്ക്ക് വോട്ടില്ല


Published: December 1, 2025 01:41 AM IST | Updated: December 1, 2025 01:41 AM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും ‘നോട്ട’യ്ക്ക് വോട്ട് ചെയ്യാനാകില്ല. സ്ഥാനാർഥി പട്ടികയിലുള്ള ആർക്കും വോട്ട് ചെയ്യാൻ വോട്ടർക്ക് താത്പര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇല്ലാത്തത്.

പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താത്തതിനാലാണ് നോട്ടയെ (നിഷേധവോട്ട്) സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിക്കാത്തത്.

അക്ഷരമാല ക്രമത്തിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളുമാണ് ഇവിടെയുള്ളത്.

ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോട്ടയെ അംഗീകരിച്ചാൽ ചിലപ്പോൾ സ്ഥാനാർഥികളേക്കാൾ വോട്ട് നേടിയാൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് നോട്ടയെ ഉൾപ്പെടുത്താത്തതെന്ന വാദവുമുണ്ട്.

Tags : NOTA Local body election UDF LDF Election Commission

Recent News

Up