x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യങ്ങൾ വളച്ചൊടിച്ച് ചാക്കോച്ചനെ വേദനിപ്പിക്കരുത്; വിശദ്ദീകരണവുമായി സുനിൽരാജ്


Published: November 21, 2025 03:44 PM IST | Updated: November 21, 2025 03:44 PM IST

കു‍ഞ്ചാക്കോ ബോബനെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ചില ഓൺലൈൻ മീഡിയ വളച്ചൊടിച്ചെന്ന് മിമിക്രി കലാകാരനായ സുനിൽരാജ് ഇടപ്പാള്‍.

ചാക്കോച്ചൻ ചെയ്ത നല്ലൊരു ഉപകാരം മറ്റുള്ളവർ അറിയാൻ വേണ്ടിയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും സിനിമയിലെ ചില സജഷൻ, ചീറ്റിംഗ് ഷോട്ടുകളില്‍ മാത്രമാണ് താൻ പ്രത്യക്ഷപ്പെട്ടതെന്നും സുനിൽ പറയുന്നു.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ കുഞ്ചാക്കോ ബോബന്‍റെ ഡ്യൂപ്പ് ആയി ചില സീനുകളിൽ താൻ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് സുനിൽരാജ് വെളിപ്പെടുത്തിയിരുന്നു.

‘‘ഹായ് എല്ലാവർക്കും നമസ്കാരം. ഞാൻ നിങ്ങളുടെ സ്വന്തം സുനിൽ രാജ് കടപ്പാട്. എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്. ഞാൻ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയിരിക്കുകയാണ്. ഇന്ന് രാവിലെ ഒരു പോസ്റ്റ് ഇട്ടു വേറൊന്നുമല്ല,

കുറേ ആളുകൾ എന്‍റെ അടുത്ത് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ‘നീ ചാക്കോച്ചൻ അനുകരിച്ചിട്ട് എന്തു കിട്ടി’ അല്ലെങ്കിൽ ‘ഇത്രയും വർഷം ചാക്കോച്ചന്‍റെ പുറകെ നടന്നിട്ട് എന്തു നേടി’, ‘ചാക്കോച്ചനെ കൊണ്ട് നിനക്കെന്താ ഗുണം’ എന്നൊക്കെ ചോദിച്ചിട്ട് കുറെ ആളുകൾ എന്നെ നെഗറ്റീവ് കമന്‍റ്സ് പറയുന്നുണ്ട്.

നേരത്തെ ഞാനും ചാക്കോച്ചനും ഒരുമിച്ച് വന്ന വേദിയിൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് പറയുകയുണ്ടായി. ചാക്കോച്ചൻ വ്യക്തിപരമായി എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ടിട്ട്. അപ്പോള്‍ കുറെ പേര് ചോദിച്ചു അത് പൈസയായിട്ടാണോ അല്ലെങ്കിൽ ആശുപത്രി കേസിലാണോ എന്നൊക്കെ.

അങ്ങനെയൊന്നുമല്ല എനിക്ക് ചെയ്തിട്ടുള്ള സഹായമാണ്, അദ്ദേഹം ഭയങ്കര ബിസി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ കുറച്ച് പോർഷൻസ് എന്നുവച്ചാൽ സജഷൻ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിംഗ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് സീക്വൻസ് എനിക്കൊരു സിനിമയിൽ ചെയ്യാൻ പറ്റി.

അദ്ദേഹം ആ സമയത്ത് അമേരിക്കയിൽ ആയിരുന്നു. അപ്പൊ ആ സിനിമയിലേക്ക് എന്‍റെ കാര്യം സജസ്റ്റ് ചെയ്തത് അദ്ദേഹം തന്നെയാണ്. അത് വലിയൊരു കാര്യമാണ്. നിങ്ങളെ സംബന്ധിച്ച് എത്രത്തോളം ഉണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്.

കാരണം അദ്ദേഹത്തെ പോലൊരു നടൻ എന്‍റെ പേര് പറയുകയും അവരെന്നെ വിളിക്കുകയും ചെയ്യുക. എനിക്ക് ആ സിനിമയിൽ നല്ല കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ.

ഒരു നടനെന്ന നിലയിൽ കിട്ടേണ്ട ഏറ്റവും വലിയ കാര്യങ്ങളും പിന്തുണയും എനിക്ക് അവർ തന്നു. ചാക്കോച്ചൻ ചെയ്ത നല്ലൊരു ഉപകാരം മറ്റുള്ളവർ അറിയാൻ വേണ്ടിയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്.

പക്ഷെ അത് പുറത്തേക്ക് വന്നപ്പോഴേക്കും നെഗറ്റീവ് ആയി. ഓൺലൈൻ മീഡിയക്കാർ അത് വേറെ രീതിയില്‍ വളച്ചൊടിച്ചു. ‘ചാക്കോച്ചനെ കുറിച്ച് സുനിൽ രാജ് മനസ് തുറക്കുന്നു’ ചാക്കോച്ചനെ കുറിച്ച് രഹസ്യങ്ങൾ പറയുന്നു അങ്ങനെ എന്തൊക്കെയോ കുറെ പേര് എനിക്ക് അയച്ചു, കാണാൻ പറ്റിയിട്ടില്ല ഞാൻ കുറച്ച് തിരക്കിലായിരുന്നു കുറേ കോൾസ് വന്നപ്പോഴാണ് ഈ സംഭവം എന്താണെന്ന് അറിയുന്നത്.

ചാക്കോച്ചൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല, അദ്ദേഹം ഉപകാരം അല്ലാതെ ഒരു ഉപദ്രവവും എന്‍റെ അടുത്ത് ചെയ്തിട്ടില്ല ചെയ്യുകയുമില്ല. ഞാൻ അങ്ങോട്ട് ചെയ്തെങ്കിലെ ഒള്ളൂ.

ഒരിക്കലും ഒരു മനുഷ്യനോടും ഒരു ദ്രോഹവും ചെയ്യാത്ത ഒരു മനുഷ്യനാണ് ചാക്കോച്ചൻ. മാത്രമല്ല ചാക്കോച്ചൻ ലവേഴ്സ്, ചാക്കോച്ചൻ ഫാൻസ് ഇവരൊക്കെ തന്നെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഇനിയിപ്പോ അതെന്താണെന്ന് ഞാൻ പറയുന്നില്ല കാരണം അത് പറഞ്ഞു കഴിഞ്ഞാൽ മറ്റൊരു വിഭാഗത്തിലേക്ക് പോകും.

എനിക്കിത്രയേ പറയാനുള്ളൂ, ഞാൻ പറഞ്ഞ സത്യങ്ങൾ വളച്ചൊടിച്ച് അത് അദ്ദേഹത്തിന് വിഷമം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. കാരണം അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യനുമായി സൗഹൃദം പുലർത്താൻ കഴിയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്.’’സുനിൽരാജിന്‍റെ വാക്കുകൾ.

Tags : kunchakko bobban sunil raj movie news

Recent News

Up