x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബർ വിലസ്ഥിരതാ പദ്ധതി: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നു


Published: January 2, 2026 04:51 AM IST | Updated: January 2, 2026 04:51 AM IST

കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനുമുള്ള റബര്‍ ബോര്‍ഡിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നു. വില 200 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയെങ്കിലും ആശ്വാസ പദ്ധതിയില്‍ രജിസ്‌ട്രേഷനുള്ള പോര്‍ട്ടല്‍ തുറക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് നേട്ടമില്ലെന്ന് ദീപിക കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2025 നവംബര്‍ ഒന്നു മുതല്‍ വില നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കും വിധം ആര്‍പിഎസുകള്‍ മുഖേന ബില്ലുകള്‍ അപ് ലോഡ് ചെയ്യാം.

നിലവില്‍ 185 രൂപയാണ് ആര്‍എസ്എസ് നാലിന് റബര്‍ ബോര്‍ഡ് പ്രഖ്യാപിത വില. ഡീലര്‍മാര്‍ നല്‍കുന്നത് 181 രൂപ. ഈ നിലയില്‍ ഓരോ കിലോ റബറിനും 19 രൂപ സബ്‌സിഡി ലഭിക്കും. ലാറ്റക്‌സ് വില്‍ക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ നാമമാത്രമായ നേട്ടമേ ലഭിക്കുന്നുള്ളു.

ലാറ്റക്‌സിന് ഈ ആശ്വാസവില അപര്യാപ്തം


കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതി രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് വീണ്ടും തുറന്നെങ്കിലും നേട്ടം വളരെ ചെറിയൊരു ഭാഗം കര്‍ഷകര്‍ക്കു മാത്രം. കേരളത്തിലെ കര്‍ഷകരില്‍ 30 ശതമാനം മാത്രമാണ് ഷീറ്റ് തയാറാക്കുന്നത്. 55 ശതമാനം കര്‍ഷകരും ലാറ്റക്‌സായി റബര്‍ വില്‍ക്കുകയാണ്.

15 ശതമാനം കര്‍ഷകര്‍ കപ്പ് ലംബായി (ചണ്ടിപ്പാല്‍) റബര്‍ വില്‍ക്കുന്നു. ലാറ്റക്‌സ് വില്‍ക്കുന്നവര്‍ക്ക് വിലസ്ഥിരതാ പദ്ധതിയില്‍നിന്ന് കാര്യമായ സാമ്പത്തിക നേട്ടമില്ല. ലാറ്റക്‌സ് മാര്‍ക്കറ്റു വിലയും താങ്ങുവിലയായ 200 രൂപയും തമ്മിലുള്ള വ്യത്യാസം സബ്‌സിഡിയായി നല്‍കിയാല്‍ അത് നേട്ടമാണ്.


താങ്ങുവിലയില്‍നിന്ന് റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിലയോ ആര്‍സ്എസ് നാലിന്‍റെ വിലയോ ഏതാണ് കൂടുതല്‍ അതിന്‍റെ വ്യത്യാസം കണ്ടെത്തി വീണ്ടും 10 രൂപ കുറച്ചു കിട്ടുന്ന തുകയാണ് കര്‍ഷകര്‍ക്ക് കൊടുക്കുക. നിലവില്‍ ലാറ്റക്‌സ് കിലോയ്ക്ക് പരമാവധി 10 രൂപ മാത്രമാണ് ഇത്തരത്തില്‍ നേട്ടം. ഷീറ്റ് തയാറാക്കി ഉണക്കിയെടുക്കുന്നത് ക്ലേശകരമായതോടെയാണ് ഏറെ കര്‍ഷകരും ലാറ്റക്‌സും കപ്പ് ലംബുമായി റബര്‍ വില്‍പന തുടങ്ങിയത്. ടാപ്പിംഗ് കൂലി, ആസിഡ്, ഉണക്കുകൂലി, ഗതാഗതം എന്നിവയിലെ ഭാരിച്ച ചെലവുമൂലം ഷീറ്റ് ഉത്പാദനം ഓരോ വര്‍ഷവും കുറയുകയാണ്.

Tags : Rubber Price Stabilization Scheme

Recent News

Up