x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി ഗാര്‍ഡിന് വരുമാനത്തിൽ 10.6 ശതമാനം വര്‍ധന


Published: January 30, 2026 11:28 PM IST | Updated: January 30, 2026 11:28 PM IST

കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ (2025 - 26 സാമ്പത്തികവര്‍ഷത്തെ മൂന്നാം പാദം) ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു.

ഈ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ഏകീകൃത അറ്റാദായം 1403.51 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ വരുമാനത്തേക്കാള്‍ (1268.65 കോടി രൂപ) 10.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

തൊഴില്‍നിയമത്തിലെ ഒറ്റത്തവണത്തെ സ്വാധീനം കാരണം നികുതിക്കുശേഷമുള്ള ലാഭം 5.2 ശതമാനം കുറഞ്ഞു. ഈ പാദത്തിലെ സംയോജിത നികുതിക്കുശേഷമുള്ള ലാഭം 57.06 കോടിയായി.

2025 ഡിസംബര്‍ 31ന് മുമ്പത്തെ ഒമ്പതു മാസത്തെ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ഏകീകൃത അറ്റാദായം 4210.51 കോടിയാണ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ വരുമാനത്തേക്കാള്‍ (4039.74 കോടി ) 4.2 ശതമാനം വളര്‍ച്ചയുണ്ടായി. 2025 ഡിസംബര്‍ 31ന് മുമ്പുള്ള ഒമ്പതു മാസത്തെ ഏകീകൃത നികുതിക്കുശേഷമുള്ള ലാഭം 196.20 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 222.58 കോടി രൂപയായിരുന്നു.

മൂന്നാം പാദത്തില്‍ ബിസിനസ് ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

Tags : V Guard revenue Income

Recent News

Up