x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയം ലുലു മാളില്‍ വിലക്കുറവിന്‍റെ മഹോത്സവം


Published: January 6, 2026 11:26 PM IST | Updated: January 6, 2026 11:26 PM IST

കോട്ടയം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി കോട്ടയം ലുലു മാളില്‍ പകുതി വിലയ്ക്കു സാധനങ്ങള്‍ വാങ്ങാം. വിവിധ ബ്രാൻഡുകളുടെ 3000ത്തോളം ഉത്പന്നങ്ങള്‍ക്കാണു വന്പൻ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നതെന്ന് ലുലു അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എട്ടുമുതല്‍ 11 വരെയുള്ള നാലു ദിവസങ്ങളിലാണ് വമ്പിച്ച ഓഫര്‍ സെയില്‍ നടക്കുന്നത്.

ഓഫര്‍ സെയില്‍ ദിവസങ്ങളില്‍ മിഡ്‌നൈറ്റ് ഷോപ്പിംഗിനും അവസരമുണ്ടാകും. പുലർച്ചെ രണ്ടു വരെ മാള്‍ തുറന്നുപ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ കോട്ടയം ലുലു മാളിലെ ഫുഡ് കോര്‍ട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയും പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കും. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്‍റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പര്‍ച്ചേസ് സാധ്യമാണ്.

കോട്ടയം ലുലു മാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമാകുന്നുണ്ട്. ഇവിടെനിന്ന് പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌് ഉത്പന്നങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍, ടിവി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാം. ഓഫര്‍ സെയില്‍ പരിഗണിച്ച് ബില്ലിംഗിനായി പ്രത്യേക കൗണ്ടറുകളും പാര്‍ക്കിംഗിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും.

ജനറല്‍ മാനേജര്‍ നിഖില്‍ ജോസഫ്, ബയിംഗ് അസിസ്റ്റന്‍റ് മാനേജര്‍ ഇസ്മയില്‍ അല്‍ ജാമിര്‍, മാള്‍ മാനേജര്‍ പ്രിന്‍സ് ഫിലിപ്പ്, ഫണ്‍ട്യുറ മാനേജര്‍ പ്രശാന്ത്, ലേഡീസ് വെയര്‍ അസി. മാനേജര്‍ റിയാ മറിയം രാജി, ലുലു കണക്ട് മാനേജര്‍ ലാല്‍സണ്‍ രാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags : Lulu Mall Kottayam Vilakurav Festival

Recent News

Up