x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുർക്കിയുടെ ക്രൈസ്തവ പാരന്പര്യം

ഫാ. ഡോ. ജയിംസ് പുലിയുറുന്പിൽ
Published: January 11, 2026 02:45 AM IST | Updated: January 11, 2026 02:45 AM IST

ലെയോ മാർപാപ്പയുടെ തുർക്കി സന്ദർശനവും 1,700 വർഷങ്ങൾക്കുമുന്പ് കത്തോലിക്കാ സഭയിലെ ഒന്നാമത്തെ സാർവത്രിക സൂനഹദോസ് നടന്ന അതിപുരാതനമായ നിഖ്യാ(ഇപ്പോഴത്തെ ഇസ്നിക്)യിൽ കോണ്‍സ്റ്റാന്‍റിനോപ്പിൾ ഓർത്തഡോക്സ് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമൊത്തു നടത്തിയ എക്യുമെനിക്കൽ പ്രാർഥനയും തുർക്കിയുടെ പ്രത്യേകമായ ചരിത്രപശ്ചാത്തലവും, ആ രാജ്യത്തിന്‍റെ സവിശേഷമായ ക്രൈസ്തവ പാരന്പര്യവും എന്തെന്നു പഠിക്കാൻ പലർക്കും പ്രചോദനമാകുന്നുണ്ട്. ഈ രാജ്യത്തെ പല പ്രദേശങ്ങളും പട്ടണങ്ങളും ഇവിടെ ജനിച്ച്, ജീവിച്ച്, പ്രവർത്തിച്ച്, മരിച്ച പല വലിയ വ്യക്തികളും അനേകം ചരിത്രസംഭവങ്ങളും ഇവിടത്തെ പള്ളികളും ഈ രാജ്യത്ത് നടന്ന സഭാ കൗണ്‍സിലുകളുമെല്ലാം തുർക്കിയുടെ ക്രൈസ്തവ പാരന്പര്യം പഠിക്കാൻ നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ്. 13-ാം നൂറ്റാണ്ടുവരെ ക്രൈസ്തവമായിരുന്ന തുർക്കിയിൽ ഇന്ന് ഒരു ശതമാനത്തിൽ താഴെ മാത്രമായി ക്രൈസ്തവർ കുറഞ്ഞതിന് വിവിധ കാരണങ്ങളുണ്ട്.

ഭൂമിശാസ്ത്രവും രാഷ്‌ട്രീയ സാഹചര്യങ്ങളും

ഏഷ്യാ വൻകരയുടെ പടിഞ്ഞാറെ അറ്റത്തുള്ള ഏഷ്യാ മൈനർ അഥവാ അനതോലിയ ഉപദ്വീപിലും യൂറോപ്യൻ വൻകരയുടെ കിഴക്കേ അറ്റത്തുള്ള ബാൾക്കൻ പ്രദേശത്തെ ത്രേസിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് തുർക്കി. പുരാതന നാഗരികതകളിൽ ഒന്നായ തുർക്കി ക്രിസ്ത്വബ്ദം 11-ാം നൂറ്റാണ്ടിൽ തുർക്കികൾ ഏഷ്യാ മൈനറിൽ എത്തുന്നതുവരെ ഹിറ്റൈറ്റ്, പേർഷ്യൻ, ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമൻ കാലത്ത്, എഡി നാലാം നൂറ്റാണ്ടിൽ, റോമാ സാമ്രാജ്യത്തിന്‍റെ കിഴക്ക്-പടിഞ്ഞാറ് വിഭജനകാലത്ത് ഏഷ്യാ മൈനർ (ഇപ്പോഴത്തെ തുർക്കിയുടെ 95 ശതമാനവും) കിഴക്കൻ റോമാ സാമ്രാജ്യത്തിന്‍റെ ഭാഗമായി. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം നിലവിൽ വന്നപ്പോൾ ഏഷ്യാ വൻകരയുടെ പടിഞ്ഞാറുഭാഗത്ത് പേർഷ്യക്കാരിൽനിന്ന് പിടിച്ചെടുത്ത റോമാ അധീനതയിലുള്ള പ്രദേശത്തെ ഏഷ്യാ മൈനർ എന്ന പേരിൽ ഒരു റോമൻ പ്രവിശ്യയാക്കി. വടക്ക് ബോസ്ഫറസും തെക്ക് ഡാർഡനൽസും കടലിടുക്കുകൾ തുർക്കിയെ കരിങ്കടലും മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്നു. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന കര, വ്യോമപാതകൾ തുർക്കിയിലൂടെയാണ് കടന്നുപോകുന്നത്. ഈ വസ്തുതകൾ ഈ രാജ്യത്തെ വളരെ തന്ത്രപ്രാധാന്യമുള്ള ഒരു ഭൂഖണ്ഡാന്തര പ്രദേശമാക്കുന്നു.

മധ്യപൂർവദേശത്ത് അറബി, ഇറേനിയൻ വിഭാഗങ്ങളെക്കൂടാതെ 11-ാം നൂറ്റാണ്ടിൽ പ്രബലപ്പെടുകയും അധികാരത്തിൽ വരികയും ചെയ്ത ഒരു ജനവിഭാഗമാണ് തുർക്കികൾ. മധ്യേഷ്യയിൽനിന്ന് മധ്യപൂർവദേശത്തേക്കു വന്ന ഒരു നൊമാഡിക് ജനതയാണ് അവർ. കാലക്രമത്തിൽ അവർ ഇസ്‌ലാം മതം സ്വീകരിച്ചു. യുദ്ധനിപുണരായിരുന്ന അവർ അടിമകളും സൈനികരുമായി അബാസിഡ്, സമനിഡ്, ഗഡ്നാവിഡ്, ബുയിദ് ഭരണകാലത്തെല്ലാം സേവനമനുഷ്ഠിച്ചു. സുന്നി വിഭാഗത്തിൽ ഓഗസ് വംശത്തിൽപ്പെട്ട ഇവർ 11-13 നൂറ്റാണ്ടുകളിൽ ഇറാൻ, സിറിയ, പലസ്തീന, അനതോലിയ അഥവാ ഏഷ്യാമൈനർ (ഇപ്പോഴത്തെ തുർക്കി) എന്നിവിടങ്ങളിലെല്ലാം അധികാരം സ്ഥാപിച്ച് മധ്യേഷ്യയും പൂർവഭാഗവും ഉൾപ്പെടുന്ന ഒരു സാമ്രാജ്യത്തിന് രൂപം കൊടുത്തു. 1070ൽ മാൻസിക്കട്ട് യുദ്ധത്തിൽ തുർക്കികൾ ശക്തരായ ബൈസന്‍റൈനെ പരാജയപ്പെടുത്തി 1071ൽ നിഖ്യയും 1080ൽ അന്ത്യോക്യയും പിടിച്ചെടുത്തു. 1092ൽ ഇസ്‌ലാമിക അബാസിഡ് വംശം ഭരിച്ചിരുന്ന സിറിയയും പലസ്തീനയും തുർക്കികൾ കീഴ്പ്പെടുത്തി. സെൽയുക്ക് തുർക്കികളാണ് ഏഷ്യാമൈനറിലെത്തിയ ആദ്യ തുർക്കി വംശജർ. അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള വിവിധ തുർക്കി വംശജരുടെ പരസ്പര പോരാട്ടങ്ങളിൽ ഓട്ടോമൻ തുർക്കികൾ ആധിപത്യം നേടി. 1453ൽ ഓട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ ബൈസന്‍റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിൾ പിടിച്ചെടുത്തു. അങ്ങനെയാണ് ക്രൈസ്തവമായിരുന്ന ഏഷ്യാ മൈനർ ഇസ്‌ലാമിക തുർക്കിയായിത്തീരുന്നത്.

തുർക്കിയുടെ ശ്ലൈഹിക പാരന്പര്യം

വളരെ അപ്പസ്തോലിക പാരന്പര്യമുള്ള രാജ്യമാണ് തുർക്കി. അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസാണ് അന്ത്യോക്യൻ സഭയുടെ സ്ഥാപകൻ. ഹേറോദേസ് അഗ്രിപ്പയുടെ കാലത്ത് എഡി 43ലാണ് രണ്ടാമത്തെ ജയിൽവാസശേഷം (അപ്പ. പ്രവ. 12) അദ്ദേഹം സുവിശേഷ പ്രഘോഷണത്തിനായി അന്ത്യോക്യയിലേക്ക് പോകുന്നത്. വിശുദ്ധ പൗലോസിന്‍റെ പ്രേഷിതയാത്രകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രം തുർക്കിയായിരുന്നു. തുർക്കിയിലെ താർസൂസിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ പ്രേഷിതയാത്രകളിൽ (എഡി 45-48, 50-52, 53-58) അദ്ദേഹം പ്രവർത്തിച്ച സ്ഥലങ്ങളിൽ തുർക്കിയിലെ ലിക്കോണിയ, പിസീദിയ, ഫ്രീജിയ, ഗലാത്തിയ, എഫേസൂസ്, ത്രോവാസ് എന്നിവ ഉൾപ്പെടുന്നു. പൗലോസ് സ്ഥാപിച്ച ഏഴ് സഭകൾ (വെളിപാട് 1, 2 അധ്യായങ്ങൾ) ഏഷ്യാമൈനറിലെ ഗ്രീക്ക് സംസാരിക്കുന്ന പെർഗമും, തിയത്തീറ, സാർദിസ്, ഫിലാഡെൽഫിയ, സ്മിർണ, എഫേസൂസ്, ലവൊദിക്കിയ എന്നിവയായിരുന്നു. വിശുദ്ധ പൗലോസിന്‍റെ ഗലാത്തിയർക്കും എഫേസൂസുകാർക്കും കൊളോസൂസുകാർക്കുമുള്ള ലേഖനങ്ങൾ ഏഷ്യാ മൈനറിലെ ഈ സ്ഥലങ്ങളിലെ സഭകളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടവയാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷപ്രവർത്തനരംഗം എഫേസൂസായിരുന്നു. ട്രാജൻ ചക്രവർത്തിയുടെ കാലത്ത് എഡി 100ൽ വിശുദ്ധ യോഹന്നാൻ എഫേസൂസിൽ മരിച്ച് അവിടെ സംസ്കരിക്കപ്പെട്ടു.

സഭാ കേന്ദ്രങ്ങളും പാത്രിയാർക്കേറ്റുകളും

സഭയുടെ ആദ്യനൂറ്റാണ്ടുകളിലെ മൂന്നു സഭാ കേന്ദ്രങ്ങളിൽ (Tetrarchy) ഒന്നായിരുന്നു അന്ത്യോക്യാ. കിഴക്കൻ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനവും അന്ത്യോക്യായായിരുന്നു. ബിസി 300ൽ ആരംഭിച്ച ഈ പട്ടണം പേർഷ്യൻ സെലൂസിഡ് വംശത്തിന്‍റെ ആസ്ഥാനമായിരുന്നു. ബിസി 63ലാണ് റോമാക്കാർ ഇതു പിടിച്ചെടുക്കുന്നത്. ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടിലാണ് അന്ത്യോക്യൻ ദൈവശാസ്ത്രപീഠം ആരംഭിക്കുന്നത്. അലക്സാൻഡ്രിയൻ ദൈവശാസ്ത്രപീഠവുമായി യോജിക്കാത്ത തനതായ ഒരു ബൈബിൾ വ്യാഖ്യാനശൈലിയും ക്രിസ്തുവിജ്ഞാനീയവും അന്ത്യോക്യൻ സ്കൂൾ വികസിപ്പിച്ചെടുത്തു. അതിന്‍റെ ഫലമായാണ് കാലക്രമത്തിൽ അന്ത്യോക്യൻ സഭ, അന്ത്യോക്യൻ റീത്ത്, അന്ത്യോക്യൻ ആരാധനക്രമം, അന്ത്യോക്യൻ പാത്രിയാർക്കേറ്റുകൾ എന്നിവ പ്രാബല്യത്തിൽ വരുന്നത്. അന്ത്യോക്യ എന്ന പേര് ചേർത്തുള്ള നാല് കത്തോലിക്കാ പാത്രിയാർക്കേറ്റുകളും രണ്ട് അകത്തോലിക്കാ പാത്രിയാർക്കേറ്റുകളും അന്ത്യോക്യൻ സഭയുടെ വ്യാപ്തിയും ശക്തിയും സ്വാധീനവും ആചാരരീതികളുമാണ് കാണിക്കുന്നത്. ഈ ആറ് പാത്രിയാർക്കേറ്റുകൾ- സിറിയൻ, മാറോനൈറ്റ്, മെൽക്കൈറ്റ്, ലാറ്റിൻ എന്നീ നാല് കത്തോലിക്കാ പാത്രിയാർക്കേറ്റുകളും സിറിയൻ ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ് എന്നീ രണ്ട് അകത്തോലിക്കാ പാത്രിയാർക്കേറ്റുകളുമാണ്.

തുർക്കിയിലെ രണ്ടാമത്തെ പ്രധാന ക്രൈസ്തവകേന്ദ്രമാണ് കോണ്‍സ്റ്റാന്‍റിനോപ്പിൾ അഥവാ ഇസ്റ്റാംബുൾ. ബിസി 600ൽ ആരംഭിച്ച ബൈസാൻസിയും (Byzantium) എന്നറിയപ്പെടുന്ന ഈ പട്ടണം യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്നതിനാൽ വളരെ തന്ത്രപ്രാധാന്യമുള്ള ഒന്നാണ്. എഡി 330ൽ കോണ്‍സ്റ്റന്‍റൈൻ ഇതിനെ കിഴക്കൻ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമാക്കി വിപുലപ്പെടുത്തിയതു മുതൽ പുതിയ റോം അഥവാ കോണ്‍സ്റ്റാന്‍റിനോപ്പിൾ (കുസ്റ്റാന്‍റിനോപ്പോളിസ് = കോണ്‍സ്റ്റന്‍റൈന്‍റെ പട്ടണം) എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികളാണ് ഈ പട്ടണത്തെ ഇസ്റ്റാംബുൾ ആക്കിയത്. വളരെ പ്രാചീനമായ വാണിജ്യ, സാംസ്കാരിക, തുറുമുഖപട്ടണമെന്നതിലുപരി ഇത് ഓർത്തഡോക്സ് സഭയുടെ കേന്ദ്രവുമാണ്. സാർവത്രിക സഭയുടെ നാല് സൂനഹദോസുകളാണ് ഈ പട്ടണത്തിൽ നടന്നിട്ടുള്ളത്. അവ കോണ്‍സ്റ്റാന്‍റിനോപ്പിൾ I (381), കോണ്‍സ്റ്റാന്‍റിനോപ്പിൾ II (553), കോണ്‍സ്റ്റാന്‍റിനോപ്പിൾ III (680-681), കോണ്‍സ്റ്റാന്‍റിനോപ്പിൾ IV (869) എന്നിവയാണ്.

ഒരുകാലത്ത് റോമാ സാമ്രാജ്യത്തിലെ നാലാമത്തെ പ്രധാന പട്ടണമായ തുർക്കിയിലെ എഫേസൂസ് വളരെ പ്രധാനപ്പെട്ട ഒരു ക്രൈസ്തവകേന്ദ്രമായിരുന്നു. വിശുദ്ധ പൗലോസ് പ്രവർത്തിച്ച സ്ഥലം, അദ്ദേഹം സ്ഥാപിച്ച ഏഴ് സഭകളിൽ ഒന്ന്, എഫേസൂസിലെ സഭയ്ക്കുള്ള പൗലോസിന്‍റെ ലേഖനം ഇതെല്ലാം എഫേസൂസിന്‍റെ ക്രൈസ്തവപാരന്പര്യം തെളിയിക്കുന്നു. കത്തോലിക്കാ സഭയുടെ മൂന്നാമത്തെ സാർവത്രിക സൂനഹദോസ് (431ൽ) നട

സഭാ പിതാക്കന്മാരും വിശ്വാസ സംരക്ഷകരും

ആദിമ നൂറ്റാണ്ടുകളിലെ സഭാ ചരിത്രത്തിൽ സമുന്നതസ്ഥാനം അലങ്കരിക്കുന്ന ആദരണീയരായ വ്യക്തികളാണ് സഭാ പിതാക്കന്മാരും വിശ്വാസ സംരക്ഷകരും. ഇവരുടെ ഒരു നീണ്ട നിര തുർക്കിയിലെ സഭാ ചരിത്രത്തിൽ കാണാം. ആ രാജ്യത്ത് ജനിക്കുകയോ പ്രവർത്തിക്കുകയോ ചെയ്ത മെത്രാന്മാരോ ദൈവശാസ്ത്രജ്ഞരോ സന്യാസശ്രേഷ്ഠരോ ആണ് അവർ. വിശുദ്ധ പത്രോസിൽ ആരംഭിക്കുന്ന അന്ത്യോക്യൻ സഭയിലെ മെത്രാന്മാരുടെ പട്ടികയിൽ മൂന്നാമത്തെ ആളാണ് അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്. ട്രാജന്‍റെ ഭരണകാലത്ത് (98-117) വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുക്കാനായി സിറിയയിൽനിന്നു റോമിലേക്കു ബന്ധിതനായി കൊണ്ടുപോകുന്പോൾ (107നും 110നുമിടയിൽ) യാത്രാമദ്ധ്യേ അദ്ദേഹം രചിച്ച ഏഴു കത്തുകൾ ആ കാലഘട്ടത്തിലെ സുപ്രധാനമായ ദൈവശാസ്ത്ര രേഖകളാണ്. ഏഴു കത്തുകളിൽ അഞ്ചെണ്ണം ഏഷ്യാ മൈനറിലെ എഫേസൂസ്, മാഗ്നേഷ്യാ, ത്രാള്ളെസ്, ഫിലാഡെൽഫിയ, സ്മിർണ എന്നീ അഞ്ചു സഭകൾക്കും ഒരെണ്ണം സ്മിർണയിലെ മെത്രാനായ പോളിക്കാർപ്പിനും മറ്റൊന്ന് റോമാ സഭയ്ക്കുമാണ് എഴുതിയത്. ഇഗ്നേഷ്യസ് യോഹന്നാൻ ശ്ലീഹായുടെ ശിഷ്യനാണെന്നാണ് സഭാ പിതാവായ ജെറോം സാക്ഷ്യപ്പെടുത്തുന്നത്.

ഏഷ്യാ മൈനറിലെ ഹിയറാപോളിസിലെ മെത്രാനായിരുന്ന പപ്പിയാസും സ്മിർണയിലെ മെത്രാനായിരുന്ന പോളികാർപ്പും യോഹന്നാൻ ശ്ലീഹായുടെ ശിഷ്യന്മാരായിരുന്നു. അന്ത്യോക്യായിലെ ആറാമത്തെ മെത്രാനായിരുന്ന തെയോഫിലസും സാർദിസിലെ മെത്രാനായിരുന്ന മെലിറ്റസും സഭാ ചരിത്രത്തിലെ ശ്രദ്ധേയരായ പിതാക്കന്മാരാണ്. അവരുടെ ഈടുറ്റ ദൈവശാസ്ത്രകൃതികളിലൂടെ അവർ ഇന്നും ജീവിക്കുന്നു. തുർക്കിയിലെ കപ്പദോക്കിയ പ്രദേശത്തെ മൂന്നു പ്രശസ്ത സഭാ പിതാക്കന്മാരാണ് ‘കപ്പദോക്കിയൻ പിതാക്കന്മാർ’ എന്നറിയപ്പെടുന്ന ബസേലിയോസ്, അദ്ദേഹത്തിന്‍റെ സുഹൃത്തായ നസിയൻസിയൂസിലെ ഗ്രിഗോറിയോസ്, ബസേലിയോസിന്‍റെ സഹോദരനായ നിസായിലെ ഗ്രിഗോറിയോസ് എന്നിവർ. ഇവരുടെയെല്ലാം വിജ്ഞാനവും വിശുദ്ധിയും ജീവിതനിഷ്ഠയുമെല്ലാം പ്രതിഫലിപ്പിക്കുന്നവയാണ് ഇവരുടെ വിഖ്യാതമായ ഗ്രന്ഥങ്ങൾ. തുർക്കിയിലെ ഈ മൂന്നു സഭാപിതാക്കന്മാരിലൂടെയാണ് സഭയിലെ ദൈവശാസ്ത്ര ദർശനങ്ങൾ പിന്നീട് വളർന്നത്.

ക്രൈസ്തവ താപസസന്യാസ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പുതിയൊരു ആധ്യാത്മിക ദർശനത്തിന് രൂപം കൊടുത്ത ചിന്തകനാണ് തുർക്കിയിലെ പോന്തുസിൽനിന്നുള്ള എവാഗ്രിയൂസ്. അന്ത്യോക്യായിലെ ദൈവശാസ്ത്രപീഠവുമായി ബന്ധപ്പെട്ട മൂന്ന് ശ്രേഷ്ഠ ദൈവശാസ്ത്രജ്ഞരാണ് തുർക്കിയിലെ താർസൂസിലെ ദിയദോർ, മൊപ്സുവെസ്തിയായിലെ തെയദോർ, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മെത്രാനായ ജോണ്‍ ക്രിസോസ്റ്റോം എന്നിവർ. ദിയദോറാണ് അന്ത്യോക്യൻ ദൈവശാസ്ത്രപീഠത്തിന്‍റെ സ്ഥാപകൻ. അന്ത്യോക്യൻ ദൈവശാസ്ത്രപീഠത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രമുഖനാണ് തെയദോർ. അഞ്ചാം നൂറ്റാണ്ടിലെ പ്രമുഖ ഗ്രീക്ക് പിതാക്കന്മാരിലൊരാളായിരുന്ന കോണ്‍സ്റ്റന്‍റിനോപ്പിളിലെ മെത്രാനായിരുന്ന ജോണ്‍ ക്രിസോസ്റ്റോം ദിയദോറിന്‍റെ ശിഷ്യനും തെയദോറിന്‍റെ സുഹൃത്തുമായിരുന്നു. നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ ശക്തനായ വക്താവായിരുന്നു ലവൊദിക്കിയായിലെ മെത്രാനായിരുന്ന അപ്പോളിനാരിയൂസ്. അഞ്ചാം നൂറ്റാണ്ടിലെ ക്രിസ്തുവിജ്ഞാനീയ തർക്കങ്ങൾക്ക് തുടക്കം കുറിച്ച കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മെത്രാനായിരുന്ന നെസ്തോറിയസ്, അന്ത്യോക്യൻ ദൈവശാസ്ത്രപീഠത്തിലെ അവസാനത്തെ പ്രമുഖ ദൈവശാസ്ത്രജ്ഞനായ സൈറസ് പട്ടണത്തിലെ മെത്രാനായിരുന്ന തെയഡൊററ്റ്, തുർക്കിയിലെ നുസൈബിൻ (നിസിബിസ്) പട്ടണത്തിൽ ജനിച്ച സുറിയാനി സഭാ പിതാവായ വിശുദ്ധ അപ്രേം, നിസിബിസിലെ ദൈവശാസ്ത്രപീഠത്തിന്‍റെ സ്ഥാപകനായ തുർക്കിയിലെ ഐൻദുബയിൽ ജനിച്ച നർസായ് എന്നിവരെല്ലാം തുർക്കിയുമായി ബന്ധപ്പെട്ട സഭാ പിതാക്കന്മാരും ദൈവശാസ്ത്രജ്ഞരുമാണ്.

Tags : Turkey Christian heritage

Recent News

Up