x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് 28 ന് തുടക്കം


Published: January 24, 2026 12:22 AM IST | Updated: January 24, 2026 12:22 AM IST

കൊച്ചി: സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്‍റെ രണ്ടാം പതിപ്പിന് 28ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ഈ വിജ്ഞാന-വിനോദ ഉച്ചകോടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഫെബ്രുവരി ഒന്നുവരെ നാലു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ പ്രധാനമായ രണ്ടു വേദികൾ കിൻഫ്ര കൺവൻഷൻ സെന്‍ററിലാണ്. ഐക്യരാഷ്‌ട്രസഭയുടെ പാക്ട് ഫോർ ദ ഫ്യൂച്ചർ എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ രണ്ടു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സംരംഭകത്വം, എർത്ത്, പരിസ്ഥിതി, ഭക്ഷണം, സംസ്കാരം എന്നിങ്ങനെ ഏഴു വ്യത്യസ്ത മേഖലകളിലായി നാനൂറിലധികം അന്താരാഷ്‌ട്ര വിദഗ്ധർ സംവദിക്കും.

നാനൂറിലധികം വിദഗ്ധർ, ഇരുനൂറിലധികം സെഷനുകൾ, അമ്പതിലധികം മാസ്റ്റർ ക്ലാസുകളും വർക് ഷോപ്പുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags : Summit Jain University Kochi

Recent News

Up