Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Accident

Kannur

ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാവ് മരിച്ചു

മട്ടന്നൂർ: പുലിയങ്ങോട് ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാവ് മരിച്ചു. മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബിനു സമീപത്തെ കെ. സച്ചിൻ (27) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ പുലിയങ്ങോടായിരുന്നു അപകടം. അയ്യല്ലൂരിൽ പിഎസ്‌സി പരിശീലന ക്ലാസ് കഴിഞ്ഞുമടങ്ങുകയായിരുന്ന സച്ചിൻ സഞ്ചരിച്ച ബൈക്ക് വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.

വയറിനും മറ്റും പരിക്കേറ്റ യുവാവിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ജനാർദനൻ-സുധീഷ്ണ ദന്പതികളുടെ മകനാണ്. സഹോദരി: ആര്യ. സംസ്കാരം ഇന്ന് 12ന് പൊറോറ വാതക ശ്മശാനത്തിൽ നടക്കും.

District News

ബൈക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

തൃപ്രയാർ: നാട്ടിക ബീച്ച് കെഎംയുപി സ്കൂളിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോതപറമ്പ് വട്ടപ്പറമ്പിൽ സഗീർ മകൻ ഇർഫാൻ (25) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന നാട്ടിക സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ബേബി മകൻ ശ്രീഹരിക്ക്(29) പരിക്കേറ്റു.

തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ഇരുവരെയും തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇർഫാൻ മരിച്ചു. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. കബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും.

District News

ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

മഞ്ചേരി: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ മഠത്തിൽ അലവിക്കുട്ടി എന്ന മാനുവിന്‍റെ മകൻ റിയാസ് (23) ആണ് മരിച്ചത്. ഞായറാഴ്ച അർധരാത്രി 12.30ഓടെ ഒറ്റപ്പാലത്താണ് അപകടം. ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

റഷ്യയിൽ നിന്ന് എംബിബിഎസ് പാസായ റിയാസ് തൃശൂരിൽ തുടർ പഠനം നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് വീട്ടിലെത്തിയ യുവാവ് താമസ സ്ഥലം ഒഴിഞ്ഞുകൊടുക്കാനായി തൃശൂരിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്.

റിയാസിന്‍റെ ഏക സഹോദരൻ കഴിഞ്ഞ ജൂണ്‍ ആറിന് ആനക്കയം പാലത്തിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. റൈഹാനത്താണ് മാതാവ്. സഹോദരങ്ങൾ : റിസാന, പരേതനായ റിഷാബ്. പോലീസ് നടപടികൾ പൂർത്തിയാക്കി ഒറ്റപ്പാലം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രി ഏഴോടെ വള്ളിക്കാപ്പറ്റ ജുമാമസ്ജിദിൽ കബറടക്കി.

District News

നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: പേട്ട മാര്‍ക്കറ്റ് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മണ്‍വിള പുത്തന്‍വീട്ടില്‍ ശരത്ത് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12ന‌ായിരുന്നു സംഭവം. ശരത്തും സുഹൃത്തായ സിവിനും യമഹ ആര്‍15 ബൈക്കില്‍ പേട്ടയില്‍ നിന്ന് ആനയറയിലേക്ക് പോകുന്ന യൂടേണ്‍ ഭാഗത്ത് തിരിയുന്നതിനായി നില്‍ക്കുകയായിരുന്നു.

ഇതിനിടെ പിറകില്‍നിന്നു വന്ന യുവാവ് ഓടിച്ചിരുന്ന ബൈക്ക് അമിതവേഗത്തിലെത്തി സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. സിവിന്‍ ആണ് ബൈക്ക് ഓടിച്ചിരുന്നത്. പിറകിലിരുന്ന ശരത്ത് ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണാണ് മരിച്ചത്.

പേട്ട പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ സിവിന്‍റെ കൈകള്‍ക്കും വാരിയെല്ലിനും പൊട്ടലുണ്ട്. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്. പിറകേവന്ന ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നും പേട്ട എസ്ഐ പറഞ്ഞു.

District News

ബൈക്ക് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു

നെടുമങ്ങാട്: ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെള്ളനാട് വില്ലേജ് ഓഫിസിന് സമീപം ബഥേൽ ഹൗസിൽ ജിനോറോയി(45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിന് വെള്ളനാട് സിഎസ്ഐ ചർച്ചിന് സമീപം വച്ച് ജിനോറോയി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്ക്കരിക്കും. വെള്ളനാട് ജംക്‌ഷനിലെ ആട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഭാര്യ: റീന. മക്കൾ: അലൻറോയി, അലീന റോയി.

Kerala

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മൺവിള പുത്തൻവീട്ടിൽ ശരത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിവിൻ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച അർധരാത്രിയോടടുത്ത് പേട്ട മാർക്കറ്റ് ജംഗ്ഷൻ സമീപമായിരുന്നു അപകടം.
ശരത് ഓടിച്ചിരുന്ന ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ ശരത്തിനു ഗുരുതരമായി പരിക്കേറ്റു.

പേട്ട പോലീസ് എത്തിയാണ് ശരത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. സുഹൃത്തുമൊത്തു വീട്ടിലേക്കു വരുന്നതിനിടയാണ് അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

District News

ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ഫോർട്ടുകൊച്ചി: കാൽനടയാത്രികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മാനാശേരി വലിയ വീട്ടില്‍ ജോസഫിന്‍റെ മകന്‍ വി.ജെ. ഷാഹുല്‍ (24) ആണ് മരിച്ചത്.

തൊമ്മശേരി ഗ്രൗണ്ടിന് സമീപത്ത് ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. ചെല്ലാനം ഫോര്‍ട്ടുകൊച്ചി തീരദേശ റോഡിലൂടെ ഷാഹുല്‍ ബൈക്കില്‍ വരവെ, റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളെ ബൈക്ക് ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്ക് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

റോഡിൽ തലയടിച്ച് വീണ ഷാഹുലിന് ഗുരുതര പരിക്കേറ്റു. അപകടസമയം അതുവഴി വന്ന മട്ടാഞ്ചേരി ജോയിന്‍റ് ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷെറിന്‍ ന്യൂമാന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുജീബ് റഹ്മാന്‍, ഷൈന്‍ എസ്. ദേവ് എന്നിവര്‍ ചേർന്ന് ഷാഹുലിനെ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംസ്കാരം ഇന്ന് 11.30ന് മാനാശേരി സെന്‍റ് മൈക്കിള്‍ ദേവാലയത്തില്‍.

District News

ബൈക്കില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു; മകന് ഗുരുതരപരിക്ക്

കോതമംഗലം: ദേശീയപാതയില്‍ കറുകടം അമ്പലപ്പടിക്ക് സമീപം ബൈക്കില്‍ കാറിടിച്ച് മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു. മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറുകടം കാര്‍മല്‍ റസിഡന്‍സില്‍ യദുഭവനില്‍ കൃഷ്ണകുമാറിന്‍റെ (മോഹനന്‍) ഭാര്യ ഗീത(56)യാണ് മരിച്ചത്. മകന്‍ യദുകൃഷ്ണനെ (31) ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 8.25 ഓടെയാണ് അപകടം. അമ്മയും മകനും ബൈക്കില്‍ മൂവാറ്റുപുഴയ്ക്ക് പോകുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിര്‍ ദിശയില്‍നിന്നും എത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ ഗീതയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വലത് കാലിന് ഒടിവും നട്ടെല്ലിനും വാരിയെല്ലിനും പരിക്കുമേറ്റ യദുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃഷ്ണകുമാര്‍ കറുകടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം ജീവനക്കാരനാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് പെരുമ്പാവൂര്‍ ശാഖയിലെ ജീവനക്കാരനാണ് യദു. മകള്‍: ഗോപിക (എംബിഎ വിദ്യാര്‍ഥിനി). മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

District News

ബൈക്കിൽ ബസിടിച്ച് യുവാവ് മരിച്ചു

തൃപ്പൂണിത്തുറ: ബൈക്കിൽ ബസിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂർ എടനാട് കിഴവര വീട്ടിൽ കെ.ബി.രാജഗോപാലൻ നായരുടെ മകൻ അനന്തു രാജ് (30) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആറോടെ പേട്ട-വടക്കേക്കോട്ട റോഡിൽ പേട്ട പാലത്തിന്‍റെ ഇറക്കത്തിലായിരുന്നു അപകടം. യുടേണിനായി തിരിഞ്ഞ ബൈക്കിൽ അതേ ദിശയിൽ വന്ന ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റഅനന്തു രാജിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം വൈറ്റിലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Kerala

ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ചു; യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരം: സിഗ്നലിൽ നിർത്തി തിരിക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്നു പാഞ്ഞെത്തിയ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു.

വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശിനി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പ്രാവച്ചമ്പലത്താണ് സംഭവം. സുഹൃത്തുക്കളായ ഇവർ വന്ന ബൈക്ക് പള്ളിച്ചൽ ഭാഗത്തേക്കു തിരിയാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

സിഗ്നലിൽ ബൈക്ക് നിർത്തിയ ശേഷം തിരിക്കുമ്പോഴാണ് ടിപ്പർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരെയും ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേരും തിരുവനന്തപുരത്തെ പിഎസ്‍സി കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥികളാണ്. പോലീസ് കേസെടുത്തു.

District News

പിറവത്തെ ബൈക്കപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

പിറവം: ഒരാഴ്ച മുമ്പ് പാഴൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു.

എരുമേലി ഒഴക്കനാട് വാർഡിൽ കാരിത്തോട് ചരുവിൽ വീട്ടിൽ എബിൻ ഫിലിപ്പ് (23) ആണ് മരിച്ചത്. പാഴൂര്‍ അമ്പലപ്പടിയിലായിരുന്നു അപകടം.

ബൈക്ക് ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പുളിമാവ് കൊന്നയ്ക്കൽ ആല്‍വിന്‍ അലക്‌സ് ജോര്‍ജ് (24) തത്ക്ഷണം മരിച്ചിരുന്നു. എബിന്‍ കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.

ഇരുവരും ഇടപ്പള്ളിയിലെ ഗ്രാഫിക് ഡിസൈൻ സ്ഥാപനത്തിൽ ജോലിക്കാരായിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.

District News

ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

നെന്മാറ: ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. നെന്മാറ എകെ നഗർ നിർമൽ ഭവനു സമീപം വി.കേശവൻ(76) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ 8.15 ന് നെന്മാറ-അയിലൂർ റോഡ് ജംഗ്ഷനു സമീപം കേശവൻ ഓടിച്ച ബൈക്കിനു പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചയിരുന്നു അപകടം. ഗുരുതരപരിക്കേറ്റ കേശവനെ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. നെന്മാറ കലാ ടൈലേഴ്‌സ് ഉടമയാണ്. ഭാര്യ: കമല. മക്കൾ: ബിന്ദു, സംഗീത, അശ്വതി. മരുമക്കൾ: നാരായണൻ, മനോജ്, സഞ്ജീവ്.

District News

ബൈക്കപകടത്തിൽ മരിച്ചു

മുതുവറ: മുതുവറ ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ പറപ്പൂർ നാഗത്താൻ കാവ് ക്ഷേത്രത്തിലെ ജീവനക്കാരൻ മരിച്ചു. വല്ലച്ചിറ സ്വദേശി താനൂർ വാരിയത്ത് രാജേഷ് (54) ആണ് മരിച്ചത്.

അമല ഭാഗത്തുനിന്ന് തൃശൂരിലേക്ക് ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ രാജേഷിന്‍റെ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഗീത. മക്കൾ: സഞ്ജയ്, സ്നേഹ. മരുമകൻ: ദിലീപ്.

District News

ബൈക്കപകടത്തിൽ അന്തിക്കാട് സ്വദേശി മരിച്ചു

അന്തിക്കാട്: പുത്തൻപീടികയിൽ മുറ്റിച്ചൂർ റോഡിനു സമീപം ബുള്ളറ്റ് അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. ക്രിസ്മസ് തലേന്ന് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ്(32 ) ആണ് മരിച്ചത്. പുത്തൻപീടിക സ്വദേശി അറയ്ക്കവീട്ടിൽ സഫീർ (16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടിൽ സ്വാലിഹ് (17) എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. പെരിങ്ങോട്ടുകര സർവതോദദ്രം ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റവരെ ഒളരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ എത്തുമ്പോഴേക്കും റിറ്റ്സ് മരിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

National

ആന്ധ്രയിൽ ബൈക്ക് മതിലിൽ ഇടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു

അമരാവതി: ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. യെലെട്ടി രാജു(19), യെലെട്ടി അഞ്ജിബാബു(25), കൊല്ലു സത്യനാരായണ ( 28) എന്നിവരാണ് മരിച്ചത്.

പെനുമന്ത്ര മണ്ഡലിലെ പൊളമുരു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും വഴിയരികിലെ കടയുടെ മതിലിൽ ഇടിക്കുകയും ആയിരുന്നു.

മൂന്ന് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

District News

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്.

കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം അഭിജിത്ത് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

ഇന്നലെ വൈകുന്നേരം അവശ നിലയിലായതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പരേതനായ ചന്ദ്രന്‍റേയും സാവിത്രിയുടേയും മകനാണ്.

സഹോദരങ്ങൾ: അജിത്ത്, അഖിൽ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ചൂട്ടക്കടവ് ശാന്തിതീരത്ത് നടക്കും.

District News

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

മേലാറ്റൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കീഴാറ്റൂർ പൂന്താനം കൂപ്പള്ളി ചന്ദ്രൻ (ബാബു)- ഉഷ ദന്പതിമാരുടെ മകൻ വിശാൽ (22) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 12 ന് പെരിന്തൽമണ്ണ -മാനത്തുമംഗലം ബൈപ്പാസ് ജംഗഷനിൽ ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം. നാസിക് ഡോൾ ടീമിലെ അംഗമായ വിശാലും സുഹൃത്ത് കൊണ്ടിപറന്പ് നിരന്നപറന്പിൽ പ്രണവും കോട്ടയ്ക്കലിൽ നിന്ന് വരുന്പോഴാണ് അപകടം.

മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് ദിശമാറിയതോടെ ബൈക്ക് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8.15 ഓടെ മരിച്ചു. കാലിന് പരിക്കേറ്റ സുഹൃത്ത് പ്രണവ് ചികിത്സയിലാണ്. വിഷ്ണു, വിപിൻ എന്നിവരാണ് വിശാലിന്‍റെ സഹോദരങ്ങൾ.

District News

ബൈക്കിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മഞ്ചേരി : ബൈക്കിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേരി മുള്ളന്പാറ വരിയാൽ കല്ലിടുന്പ് യുപി സ്കൂളിന് സമീപം കല്ലായി ഉമ്മറിന്‍റെ മകൻ മുഹമ്മദ് അജ്നാസ് (ആറ്) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമണിയോടെ വരിയാൽ സ്കൂൾ റോഡിലാണ് അപകടം. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തോടനുബന്ധിച്ചുള്ള പ്രചാരണ വാഹനങ്ങൾ കാണുന്നതിനായി കൂട്ടുകാർക്കൊപ്പം റോഡിലിറങ്ങിയതായിരുന്നു കുട്ടി.

നിയന്ത്രണം വിട്ടെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ അഖിൽരാജ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വാക്കെതൊടി ജുമാമസ്ജിദിൽ ഖബറടക്കി. മുള്ളന്പാറ എയുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അജ്നാസിന്‍റെ മാതാവ് മുർഷിദ. സഹോദരങ്ങൾ : ഷിയാസ്, സിയാദ്.

District News

കാറിടിച്ച് ബൈക്ക് മേൽപ്പാലത്തിൽ നിന്ന് വീണ് സഹോദരങ്ങൾ മരിച്ചു

പൂവാർ: കാറിടിച്ച് ബൈക്ക് ഫ്ലൈഓവറിൽ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങൾ മരിച്ചു. കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്.

നെയ്യാറ്റിൻകര നെല്ലിമൂട് കൊല്ലകോണം പയറ്റുവിള ചരുവിള കിഴക്കരിക് വീട്ടിൽ വിജയകുമാറിന്‍റെയും റീഷയുടെയും മക്കളായ രഞ്ജിത്ത് കുമാർ (24), രമ്യ (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലായിരുന്നു അപകടം.

മാർത്താണ്ഡത്തെ ഒരു സ്വകാര്യ ഐടി കമ്പനിയിലെ അധ്യാപകനാണ് രഞ്ജിത്ത് കുമാർ. രമ്യ മാർത്താണ്ഡത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും. ഇരുവരും ഒരുമിച്ചാണ് എല്ലാ ദിവസവും ജോലിസ്ഥലമായ മാർത്താണ്ഡത്തേക്ക് പോകുന്നത്.

സഹോദരിയെ ജോലിചെയ്യുന്ന ആശുപത്രിയിൽ കൊണ്ടുവിട്ട ശേഷമാണ് സഹോദരൻ കമ്പനിയിലേക്ക് പോകാറുള്ളത്. പതിവുപോലെ ഇന്നലെ രാവിലെ ഇരുവരും ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്ന വഴിക്കാണ് മാർത്താണ്ഡത്ത് വച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ രഞ്ജിത്ത് കുമാർ തൽക്ഷണം മരിച്ചു.

സഹോദരി രമ്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന മാർത്താണ്ഡം സ്വദേശി വിപിൻ ഗുരുതര പരിക്കുകളോടെ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മാർത്താണ്ഡം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഗർകോവിൽ ആശാരിപ്പള്ളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഇവരുടെ അച്ഛൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. അമ്മ ഹരിത കർമ്മ സേന അംഗവുമാണ്.

District News

ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

വിഴിഞ്ഞം : കോവളത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നക്കാട് വാറുവിള വിനീഷ് ഭവനിൽ വിജയന്‍റെയും പുഷ്പ ലതയുടെയും മകൻ ബിനീഷ് (28) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഒൻപതിന് കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ കോവളം ജംഷന് സമീപമായിരുന്നു അപകടം. ഒരു കൺസ്ട്രഷൻ കമ്പനിയുടെ സൂപ്പർവൈസറായി പ്രവർത്തിക്കുന്ന ബിനീഷ് തിരുവനന്തപുരം എയർപോർട്ടിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിന്‍റെ പ്രവർത്തനം വിലയിരുത്താനാണ് രാവിലെ വീട്ടിൽ നിന്ന് തിരിച്ചത്. ടയർ പഞ്ചറായതിനെ തുടർന്ന് തമിഴ്നാട് രജിസ്ട്രേഷൻ സിമന്‍റ് ലോറി റോഡിന്‍റെ വലതുവശത്ത് ഒതുക്കി നിർത്തിയതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് നാട്ടുകാർ പറയുന്നു.

അപകടസൂചനയില്ലാതെ നിർത്തിയിരുന്ന ലോറിക്ക് പിന്നിലിടിച്ച ബൈക്കിൽ നിന്ന് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണമടഞ്ഞു. സഹോദരി -ലതിക . മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. കോവളം പോലീസ് കേസെടുത്തു.

District News

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പുതുപ്പള്ളി: പുതുപ്പള്ളി ഹൈസ്‌കൂള്‍ ബസ് സ്റ്റോപ്പിനു മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 10.30നായിരുന്നു അപകടം.

പുതുപ്പള്ളി വെട്ടത്തുകവല എറികാട് കൊച്ചുകരോട്ട് സുഭാഷിന്‍റെ മകന്‍ സച്ചിനാണു (അപ്പു-20) മരിച്ചത്. സച്ചിനൊപ്പമുണ്ടായിരുന്ന അശ്വിനാണ് (കുഞ്ഞുണ്ണി-20) ഗുരുതരമായി പരിക്കേറ്റത്.

ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കൈതമറ്റം കോരോത്തുപറമ്പില്‍ സരുണിനും അരുണിനും നിസാര പരിക്കേറ്റു. സച്ചിന്‍റെ സംസ്‌കാരം നടത്തി. അമ്മ: നിഷ. സഹോദരി: സ്വാതി.

District News

സ്വകാര്യ ബസ് ഇടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു

വൈപ്പിൻ: സംസ്ഥാനപാതയിൽ സ്വകാര്യ ബസ് ഇടിച്ച്‌ ബൈക്ക്‌ യാത്രികൻ മരിച്ചു. എടവനക്കാട്‌ മുക്കത്ത്‌ തോമസ്‌ (റോമി -65 ) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ 4.45ഓടെ ഓച്ചന്തുരുത്ത് കമ്പനി പീടിക ഭാഗത്തായിരുന്നു അപകടം.

എറണാകുളം ഭാഗത്തുനിന്ന് വരികയായിരുന്ന തോമസിന്‍റെ ബൈക്കിനു പിന്നിൽ എറണാകുളം – മുനമ്പം റൂട്ടിൽ സർവീസ് നടത്തുന്ന ശശികല എന്ന ബസാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ തോമസിനെ നാട്ടുകാർ ഉടൻ ഞാറക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഏറെക്കാലം ഗൾഫിലായിരുന്ന തോമസ്‌ ഇപ്പോൾ നാട്ടിൽ ബിസിനസ് നടത്തുകയാണ്. ഭാര്യ: ജെംസി. മക്കൾ: റിച്ച, വിന്നി, അലീന. മരുമക്കൾ: ഡാൽബിൻ, ഡയാൻ, അഖിൽ.

Kerala

ബൈക്കപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു

മൂവാറ്റുപുഴ: എംസി റോഡില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ആറൂര്‍ കൈപ്പാംതടത്തില്‍ ശ്യാംജിത്ത് (19), മീങ്കുന്നം മുത്തോലില്‍ ആല്‍ബിന്‍ (16) എന്നിവരാണ് മരിച്ചത്.

ആറൂര്‍ ചോളപ്പാറ സനു ജോണ്‍സന് നിസാര പരിക്കേറ്റു. മീങ്കുന്നം സാറ്റ്‌ലൈറ്റ് എര്‍ത്ത് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അപകടം.    

മൂവരെയും ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്യാംജിത്തിന്‍റെയും ആൽബിന്‍റെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സനുവിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കി വിട്ടയച്ചു.    ആരക്കുഴ സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു ആല്‍ബിന്‍. സംസ്‌കാരം നടത്തി.

പിതാവ്: കൃപ. അമ്മ : ടിനു. സഹോദരങ്ങള്‍: ആകാശ്, അബി, ആബേല്‍. ശ്യാംജിത്തിന്‍റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തില്‍. മാറാടി കായനാടുള്ള മിനറല്‍ വാട്ടര്‍ കമ്പനിയില്‍ സഹോദരന്‍ ശ്യാമിനൊപ്പം ജോലിചെയ്ത് വരികയായിരുന്നു ശ്യാംജിത്ത്. പിതാവ്: ഷണ്മുഖം. അമ്മ: മായ.

National

നാഗർകോവിലിൽ ബൈക്കപകടത്തിൽ ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം

നാഗർകോവിൽ: തമിഴ്നാട്ടിൽ ബൈക്കപകടത്തിൽ ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം. നാഗർകോവിലിൽ അപ്‌ടാ മാർക്കറ്റിന് സമീപമാണ് അപകടം സംഭവിച്ചത്. തേരേകാൽപുതൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) എന്നിവരാണ് മരിച്ചത്.

ഇരുവരും ഇലക്ട്രീഷ്യൻമാരാണ്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് നാഗർകോവിലിൽ നിന്നു വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാക്കൾ മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ഇരുവരും റോഡിൽ വീണു. പിന്നാലെ വന്ന ട്രക്ക് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാക്കൾ മരിച്ചതായി പോലീസ് അറിയിച്ചു.

District News

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കോതമംഗലം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഊന്നുകല്‍ നമ്പൂരിക്കൂപ്പ് കാവാട്ട് എല്‍ദോസ് കുര്യാക്കോസ് (ബേസില്‍-42) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് നമ്പൂരിക്കൂപ്പിലാണ് അപടം. തലയ്ക്ക് സാരമായി പരിക്കേറ്റ എല്‍ദോസിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മരിച്ചു.

സംസ്‌കാരം ഇന്നുച്ചകഴിഞ്ഞ് മൂന്നിന് കുട്ടമംഗലം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. കോതമംഗലം കോളജ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടര്‍ വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു എൽദോസ്. ഭാര്യ: അഖില. മക്കള്‍: ഇവാന്‍, എല്‍കന്‍.

District News

അന്പലവയലിൽ ബൈക്ക് അപകടം; രണ്ട് യുവാക്കൾ മരിച്ചു

സുൽത്താൻ ബത്തേരി: അന്പലവയൽ റസ്റ്റ് ഹൗസിനു സമീപം കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

കാക്കവയൽ കോലംപറ്റ ചാലിക്കുഴി സുധീഷ്(30), കോലന്പറ്റ സുമേഷ്(27)എന്നിവരാണ് മരിച്ചത്. അന്പലവയലിൽനിന്നു ചുള്ളിയോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

District News

കൊച്ചിയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറി; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. വൈറ്റില- തൃപ്പൂണിത്തുറ റൂട്ടിൽ ചന്പക്കര മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്.

ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വൈറ്റില ഭാഗത്ത് നിന്ന് വന്ന ബൈക്ക് ചമ്പക്കര പാലത്തിന്‍റെ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലർ സി.പി. 953ൽ ഇടിയ്ക്കുകയായിരുന്നു. കുട്ടനാട് രജിസ്ട്രേഷനനിലുള്ള ബൈക്ക് ആണ് അപകടത്തിൽപെട്ടത്.

Latest News

Up