x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാനാർഥികൾക്കു വിവരമുണ്ടാകട്ടെ!


Published: December 19, 2025 01:35 AM IST | Updated: December 19, 2025 01:35 AM IST

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടു സ്ഥാനാർഥികൾ വേറിട്ട രീതിയിൽ മത്സരിച്ച് വിജയിച്ച വാർത്ത പത്രത്തിൽ വായിച്ചു. എത്ര നല്ല മാതൃകയാണ് അവരുടേത്. ഇവരുടേതായി ഫ്ളക്സും ബാനറുമൊന്നും ഒരിടത്തുമുണ്ടായിരുന്നില്ല. സ്വന്തം മനസും മനസാക്ഷിയും വ്യക്തിത്വവും മാത്രം മതി വിജയിക്കാൻ എന്ന ഉറച്ച ബോധ്യം ഇവർക്കുണ്ടായിരുന്നു.

അലഞ്ഞു വലഞ്ഞു നടക്കുകയോ ശബ്ദമാലിന്യമുണ്ടാക്കുകയോ മറ്റു മാലിന്യങ്ങളുണ്ടാക്കുകയോ ചെയ്യാതെ ഈ മിടുക്കർ ജയം സ്വന്തമാക്കി. ഏതൊരു തെരഞ്ഞെടുപ്പിനും മത്സരരംഗത്തിറങ്ങാൻ ആഗ്രഹിക്കുന്ന സകല സ്ഥാനാർഥികളും സ്വന്തം അഡ്രസ് (മേൽവിലാസം) നൽകി കാത്തിരുന്നാൽ മാത്രം മതി. ജനം വോട്ട് ചെയ്യും. ഒരു സ്ഥാനാർഥിയുടെയും മുഖവും ശരീരവും പ്രദർശിപ്പിക്കേണ്ട ഒരാവശ്യവുമില്ല. സ്ഥാനാർഥികൾക്കെല്ലാം വിവരമുണ്ടാകട്ടെ.

-ബേബി വടക്കേ കുന്നുംപുറത്ത് വഞ്ചിമല

Tags :

Recent News

Up