x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലീൻ കേരള പദ്ധതിക്കു രൂപം നൽകണം


Published: December 19, 2025 01:38 AM IST | Updated: December 19, 2025 01:38 AM IST

എക്കലടിഞ്ഞും പുല്ലും കാടും കയറിയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പല ആറുകളുടെയും തോടുകളുടെയും ആഴം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് രൂക്ഷമായ വെള്ളപ്പൊക്കത്തിനും വേലിയേറ്റ പ്രശ്നങ്ങൾക്കും കാരണമായിത്തീരുന്നു. മറ്റൊരു പ്രധാന പ്രശ്നമാണ് റോഡുകളിൽ കാടുകയറി മൂടുന്നതും മാലിന്യക്കൂന്പാരം നിറയുന്നതും. അതതു സമയത്ത് ഇതു മാറ്റാതെ വരുന്പോൾ പിന്നീട് വൻതുക മുടക്കേണ്ടിവരുന്നു.

ത്രിതല പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഭരണസമിതിയും ഈയൊരു പ്രശ്നത്തിന് പ്രഥമ പരിഗണന നൽകണം. കേരളത്തിൽ ഇന്ന് അനേകം അയൽക്കൂട്ടങ്ങളും റസിഡന്‍റ്സ് അസോസിയേഷനുകളും സംഘടനകളുമുണ്ട്. ഇവരുടെ ഒന്നിപ്പും ത്രിതല പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വവും ഉണ്ടെങ്കിൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.

-ജോസ് വി. ജോസഫ് പുളിങ്കുന്ന്, ആലപ്പുഴ

Tags :

Recent News

Up