x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രിയുടെ പ്രതികരണം ഖേദകരം


Published: November 11, 2025 02:59 AM IST | Updated: November 11, 2025 02:59 AM IST

പൊതുസ്ഥലങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് ഉടനടി മാറ്റണമെന്ന സുപ്രീംകോടതിയുടെ വിധി കേരളത്തില്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതികരണം ഖേദകരമാണ്.

തെരുവുനായ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പേര്‍ ഇരയാകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ വര്‍ഷം ആദ്യ നാലു മാസത്തിനിടെ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് കടിയേറ്റെന്ന വസ്തുത മന്ത്രി അറിഞ്ഞില്ലെന്നുണ്ടോ?

നായ്ക്കളുടെ കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും കുട്ടികളും വയോജനങ്ങളും സ്ത്രീകളുമാണ്. കുട്ടികള്‍ക്ക് മിക്കവാറും പരിക്കേല്‍ക്കുന്നത് മുഖത്താണ്. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും കുട്ടികള്‍ മരിച്ച പല സംഭവങ്ങളുമുണ്ട്. വന്ധ്യംകരണത്തിലൂടെ നായ്ക്കളെ നിയന്ത്രിക്കാനുള്ള എബിസി പദ്ധതി സമ്പൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞുകഴിഞ്ഞു.

ഒരു സര്‍ക്കാരിന്‍റെ പ്രഥമ കര്‍ത്തവ്യം ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. ഓരോരോ കാരണം പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാണ് ഭാവമെങ്കില്‍ ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ ജനം ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് മറക്കരുത്.

-സെബാസ്റ്റ്യന്‍ പാതാമ്പുഴ, തൊടുപുഴ

Tags :

Recent News

Up