x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേമപദ്ധതി പ്രഖ്യാപനം നല്ലതുതന്നെ; പക്ഷേ...


Published: November 4, 2025 11:58 PM IST | Updated: November 4, 2025 11:58 PM IST

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ക്ഷേമപദ്ധതി പ്രഖ്യാപനം കേട്ടു. ക്ഷേമപെൻഷൻ മുതൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യങ്ങൾ വരെയുള്ള ക്ഷേമപദ്ധതികളെല്ലാം തെരഞ്ഞെടുപ്പുപ്രേരിതമാണെങ്കിലും നല്ലതുതന്നെ! പക്ഷേ, ഇതെല്ലാം നടപ്പാക്കാൻ 10,000 കോടി രൂപയോളമാണ് സർക്കാരിന് അധികച്ചെലവ് വരിക.

സാന്പത്തിക പ്രതിസന്ധിയുള്ളൊരു സർക്കാരാണല്ലോ നമ്മുടേത്. ആ നിലയ്ക്ക് ഇതിനുള്ള തുക എവിടെനിന്ന് സർക്കാർ കണ്ടെത്തും? മറ്റു വഴികളൊന്നും ഇല്ലെന്നിരിക്കെ ഒരു സംശയം. ഇനി സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യങ്ങൾ നാളെ മറ്റൊരു നികുതിബാധ്യതയായി ജനങ്ങൾതന്നെ ചുമക്കേണ്ടിവരുമോ? കണ്ടറിയാം.

-സുനിൽ കണ്ണോളി,തേലപ്പിള്ളി

Tags :

Recent News

Up